സത്യം വിട്ടവർക്ക് കുവിദാശ കൊണ്ടു ജീവിക്കാൻ ആവില്ല അതാണ് ദയാ വധം അനുവദിക്കുന്നത് അത് സഭ അല്ല ചെയ്യുന്നത് എങ്കിലും ജനം അത് ആവശ്യപെടുക ആണ് , അതിനു കുവിദാശയ്ക്ക് പകരം കൂട്ട പ്രാർത്ഥന നടത്തി അവരെ സുഖ പെടുത്തണം അത് ഇന്ന് ചെയ്യാം എങ്കിൽ ചെയ്യാം പിന്നെ പറ്റില്ല അതാണ് സാരം, ഇനി പറഞ്ഞാല്‍ ജ്ഞാനം സ്വര്‍ഗ്ഗത്തില്‍ ആണ് എത്തിയ്ക്കുന്നത് അവര്‍ ആരോഗ്യവാന്മാര് ആയിരിക്കണം എന്ന് പറയും , എങ്കിലും ഭക്ഷണം ഇന്ന് ആവശ്യം ആണ് ആഹാരത്തോടൊപ്പം പോഷകങ്ങളും കൊടുക്കണം , അത് കൂടത് ഇലക്കറികളും , പഴവര്‍ഗ്ഗങ്ങളും കൊടുക്കണം ഇത് ആവശ്യം ആണ് , ഫിഷ് ഓയില്‍ കൊടുക്കാം അതും ആവശ്യം ആണ് , ഇനി ഇവിടെ വെയിലിന്റെ ചൂട് കുറവ് ആയതിനാല്‍ മഞ്ഞു ഉള്ള പ്രദേശം ആയതിനാല്‍ ജീവകങ്ങളും ആവശ്യം ആണ് വിറ്റാമിന്‍ ഡി കൊടുക്കണം ഇത്രയും കൊടുക്കണം , ഇത് പറ്റാത്തവര്‍ കേരളത്തിലേയ്ക്ക് ആശ്രമ ജീവിതം നയിക്കാന്‍ കൊണ്ടു പോകാം അവിടെ കുറച്ചു നാള് നിന്നാല്‍ അവിടുത്തെ ഭക്ഷണവും ആയുര്‍ വേദവും രോഗം സുഖപെടുത്തും പക്ഷേ ചൂട് ഉണ്ട് A/C യും മറ്റും പിടിപ്പിക്കന്ട വരും അത് അവിടുത്തെ ഭരണം നന്നല്ല വായു ശുദ്ധം ആകുന്നില്ല അതിനാല്‍ ആണ് അവിടെ ചൂട് കൂടുന്നത് , ഇനി സഭകള്‍ കൂടുതല്‍ നന്നാകാമായിരുന്നു അന്ത്യം കുവിദാശയും ആയി നടന്നു മനുഷ്യരെ ബുദ്ധി മുട്ടിക്കാത് ആരോഗ്യം ഉള്ളപ്പോള്‍ ആ കുവിദാശ കൊടുക്കണം അപ്പോള്‍ അവര്‍ക്ക് ഒരു രോഗി ലേപനം ആയി അത് എടുക്കാന്‍ പറ്റും , കുഴിയില്‍ വയ്ക്കുന്ന ലേപനത്തിന് എന്ത് പ്രയോജനം ആത് നായിക്ക് പോകത്തെ ഉള്ളു അവിടെ നായുടെ എണ്ണം കൂടും അതാ സാരം , ഇനി വാര്‍ദ്ധ്യക്യം സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഉള്ളത് ആണ് അത് അങ്ങനെ വേണം കുവിദാശ ചൊല്ലാന്‍ അല്ലാത് കുഴിയില്‍ പോകാന്‍ അല്ല കുവിദാശ അത് നന്നായി ചൊല്ലണം അര്‍ത്ഥം ദൈവം ആണ് കുവിദാശ തരുന്നത് അത് നിര്‍വ്വഹിക്കാന്‍ വന്നത് ആണ് എന്ന് പറഞ്ഞു വേണം അവരെ അതിനു ഒരുക്കാന്‍ അല്ലാത് കുഴിയില്‍ വയ്ക്കാന്‍ ആണ് വരുന്നത് എന്ന് പറഞ്ഞു ആ സ്വഭാവം മാറ്റണം , അമ്പത് കഴിയുമ്പോള്‍ ആ കുവിദാശ കൊടുക്കാം എന്ന് വച്ചു കൊല്ലാന്‍ അല്ല രോഗി ലേപനം എന്ന് പറഞ്ഞു കൊടുക്കണം അഗ്നി കൊടുക്കുക ആണ് എന്ന് പറഞ്ഞു അത് കൊടുക്കണം അപ്പോള്‍ അവര്‍ക്ക് അഗ്നി ഇല്ലങ്കിലും ഇനി ശുദ്ധം ആയി ജീവിക്കുക അഗ്നി വരും എന്ന് പറയണം ഇത്രയും ആണ് ചെയ്യണ്ടത് , ഇനി മറ്റു ജാതിക്കാര്‍ ശിവ കോപം മാറാന്‍ കുന്തിരിക്കം പുകയ്ക്കുക അല്ല , സാബ്രാണി തിരി കത്തിയ്ക്കാം, ചന്ദനവും മറ്റും നെറ്റിയില്‍ പുരട്ടാം , സിന്ദുരവും പുരട്ടാം ഇത് എല്ലാം ശിവ കോപത്തിനു അല്ല വിഗ്രഹ ശക്തിയില്‍ നിന്ന് അംശം വിട്ടുപോയത് അവര്‍ തന്നെ തിരിച്ചു തരാന്‍ ആണ് പാതാളം അപ്പോള്‍ ആ അംശം കൊടുക്കും അത് ഒരു വഴി ഇത് കത്തോലിക്കര്‍ ചെയ്യരുത് അഗ്നി പോകും വിഗ്രഹം വച്ചിട്ടുണ്ട് എങ്കില്‍ , അത് പോലെ ബിംബം മാറ്റി വയ്ക്കാം ഹിന്തുക്കള്‍ക്ക് ഇനി ചെയ്യാന്‍ ഉള്ളത് പ്രാര്‍ത്തന ദൈവത്തോടു ആയിരിക്കണം അഗ്നിയോട് പ്രര്‍ത്തിച്ചാല്‍ ഏഴു അഗ്നി വരും എങ്കില്‍ പിന്നെ സുഗന്ധ തൈലവേ പുരട്ടാവു, ഭസ്മകുറി തൊടരുത് ബിംബത്തെ നമസ്കരിക്കുകയും ചെയ്യരുത്, ചന്ദനവും, സിന്ദുരവും പുരട്ടാം അത് അത് മാത്രവേ പുട്ടാവു , ഭസ്മം ജ്ഞാനം എടുത്തു തീയ് കത്തിയ്ക്കില്ല അത് വേര് ഇടത്തെ ഉള്ളു ഇന്ന് അത് കാവില്‍ ആണ് പുരട്ടുന്നത് എങ്കില്‍ അവിടെ ഗുണം ചെയ്യും , ഇത് മാത്രം ദേവി ഫോട്ടോകള്‍ വണങ്ങാം വിഗ്രഹം ആയിരിക്കരുത് എന്ന് മാത്രം , ഇത് അമ്പത് വയസ്സിനു ശേഷവേ അഗ്നി വരാറുള്ളു ഇത് മതി വാര്‍ദ്ധിക്യം സുഖം ആയി ഇരിക്കാന്‍, ഇനി മുസ്ലിങ്ങള്‍ ശബ്ദം ഉയര്‍ത്തി പറയരുത് അവരുടെ മുന്പില് മുതിര്‍ന്നവരുടെ , പാദം അവരുടെ തറയില്‍ തൊടുമ്പോള്‍ മണ്ണിനെ വണങ്ങുകയും കൂടി ചെയ്യണം അര്‍ത്ഥം യഹോവാ ഭക്തര്‍ ദൈവത്തിനു കിഴ്പെട്ടു എന്ന് അറിയിക്കുന്നത് ആണ് ആ കുമ്പിടുന്നത് അത് അബ്രഹാം വാര്‍ദ്ധിക്യത്തില്‍ നിലം പറ്റെ കുമ്പിട്ടു എന്ന് പറഞ്ഞു കുമ്പിടണം അതാണ് ചെയ്യണ്ടത് അത് മാത്രം ചെയ്താല്‍ മതി അവര്‍ക്ക് ബാക്കി എല്ലാം അവര്‍ക്ക് അറിയാം ,അത് പോലെ യഹുദര്‍ ജ്ഞാനത്തില്‍ ദൈവത്തെ വണങ്ങുന്നത് സാക്ഷ്യപേടകത്തിന് മുന്നില്‍ ആണ് അത് ദൈവ കല്പന അതില്‍ വച്ചു എന്നും കുമ്പിടണം അത് ഒരു ജീവിതം അവസാനം വരെ അത് ചെയ്യണം എന്നാല്‍ വീട്ടില്‍ ആണ് അങ്ങനെ വച്ചിരിക്കുന്നത് എങ്കില്‍ കുമ്പിടണ്ടത് എവിടെ വേണം എങ്കിലും പ്രതികം വച്ചിരുന്നാല്‍ മതി അവര്‍ പ്രാര്‍ത്ഥന ചെയ്താല്‍ മതി യഹുദ പ്രാര്‍ത്ഥന യാമ പ്രാര്‍ത്ഥന അവര്‍ ചൊല്ലും അത് എന്നും ചൊല്ലിയാല്‍ മതി മറ്റുള്ളത് അവര്‍ തന്നെ ചെയ്യുന്നത് അവര്‍ക്ക് അറിയാം , ഇനി നാനാ ജാതികള്‍ അവരുടെ ദേവി ദേവന്മാരെ സ്തുതിക്കണം അത് അവര്‍ ശക്തി തരാന്‍ ആണ് എല്ലാം ഒരു ദൈവം തന്നെ അവിടെ നിയോഗിച്ചവര്‍ അവിടെ കാര്യം ചെയ്യും ഒരു വള്ളി അവിടെ കെട്ടി തന്നു അവര്‍ അസുഖം സുഖ പെടുത്തും ഇത്രയും കൊണ്ടു എല്ലാവരും ആത്മഹത്യ നടത്താത് ജീവിക്കണം എന്ന് ജ്ഞാനത്തോടു പറയുന്നത് അവര്‍ കേട്ട് ചെയ്യുക സുഖം എല്ലാവര്ക്കും വരട്ടെ .
-------------------------------------------------------------------------------------------
സ്നാ പകൻ
2 hrs · ദയാവധത്തിന് മുമ്പ് അന്ത്യകൂദാശ?
ഒട്ടാവ, കാനഡ: നിയമപരമായ ദയാവധം അധികം താമസിയാതെ കാനഡയിൽ നിലവിൽ വരും. അപ്പോൾ അവർക്ക് അന്ത്യകൂദാശ നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഒട്ടാവ ആർച്ച്ബിഷപ് ടെറെൻസ് പ്രെൻഡർഗാസ്റ്റ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവർക്കും കൊല്ലരുത് എന്ന ദൈവകല്പന ലംഘിക്കുന്നവർക്കുമുള്ള കൂദാശകളുടെ പരികർമ്മം നല്ല ഫലമല്ല ഉണ്ടാക്കുക. അസിസ്റ്റഡ് സൂയിസൈഡ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കൊലപാതകവും ആത്മഹത്യയും തടയുവാനും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുവാനും കൂദാശ പരികർമ്മം ചെയ്യാൻ വിളിക്കപ്പെടുന്ന വൈദികർ ശ്രമിക്കണമെന്നാണ് ആർച്ച് ബിഷപ്പിന്റെ അഭിപ്രായം.
”രോഗീലേപനം രോഗസൗഖ്യത്തിനുള്ളതാണ്. അതിനുള്ള മാനസികസ്ഥിതിയും ആഗ്രഹവും കണക്കിലെക്കണം. മരിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തി രോഗീലേപനം സ്വീകരിക്കുന്നതിലെ വസ്തുതാപരമായ വൈരുദ്ധ്യം മനസിലാക്കേണ്ടിയിരിക്കുന്നു. പാപങ്ങളുടെ മോചനം കൂടി അതിൽ അടങ്ങിയിട്ടുണ്ട്. പക്ഷേ, ഏറ്റവും വലിയ പാപമായ ആത്മഹത്യയും കൊലപാതകവും ശേഷം തുടരാനിരിക്കെയാണിത്.” ആർച്ച് ബിഷപ് ധാർമ്മികമായ അസാംഗത്യം വ്യക്തമാക്കി.
ഏതെങ്കിലും ഒരു തിന്മ ചെയ്യാൻ പോകുകയാണ്, അതെന്നോട് ക്ഷമിക്കണം എന്ന് ആർക്കെങ്കിലും ആവശ്യപ്പെടാനാകുമോ. പാപം ചെയ്യില്ല എന്ന തീരുമാനം പാപമോചനത്തിന് അത്യാവശ്യമാണ്. അതിനാൽ ദയാവധത്തിന് മുമ്പ് അന്ത്യകൂദാശ നൽകുന്നതിന് കത്തോലിക്കാ വിശ്വാസമനുസരിച്ച് പരിമിതികളുണ്ട്.
കാനഡയിൽ ദയാവധം മുമ്പ് ക്രിമിനൽ കുറ്റമായിരുന്നു. എന്നാൽ ഇപ്പോൾ അത് അനുവദനീയമാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരികയാണ്. മുമ്പ് 14 വർഷം കഠിനതടവ് ലഭിച്ചിരുന്ന കുറ്റം 2015 ഫെബ്രുവരിയിൽ വന്ന സുപ്രീം കോടതി വിധിയോടെ കുറ്റകരമല്ലാതായി. രോഗിയുടെ സമ്മതത്തോടെ ഡോക്ടർമാർക്ക് ദയാവധം നടത്തുവാൻ അനുമതി നൽകുന്നതായിരുന്നു വിധി. ഗവൺമെന്റ് നിയമം പ്രാബല്യത്തിൽ വരുത്തിയതോടെ ഹെൽത്ത് കെയർ സ്ഥാപനങ്ങൾക്ക് ദയാവധം നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകപ്പെട്ടു. കത്തോലിക്കാ നേതൃത്വം ഏറ്റെടുത്ത് നടത്തുന്ന ആശുപത്രികളിലും ദയാവധം നടത്തണമെന്ന് കർശന നിർദേശമുണ്ടായി.
സഭാനേതൃത്വം ശക്തമായി ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ആൽബെർട്ട കാത്തലിക് ബിഷപ്സ് കോൺഫറൻസ് വിശ്വാസികളോട് ഒരു തരത്തിലും അതിനെ അനുകൂലിക്കുകയോ ഇത്തരം പ്രവർത്തികളിൽ പങ്കുചേരുകയോ ചെയ്യരുതെന്ന് നിർദേശിച്ചിരിക്കുന്നു. മനസാക്ഷി സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് ഡോക്ടർമാരും നഴ്സുമാരും മുന്നോട്ട് വയ്ക്കുന്നത്. ഒരു വ്യക്തിക്ക് സ്വ്ന്തം മനസാക്ഷി അനുസരിച്ച് തെറ്റെന്ന് തോന്നുന്ന കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കാനുളള അവസരം നൽകപ്പെടണമെന്ന് പല കത്തോലിക്കാ സംഘടനകളും ആവശ്യപ്പെട്ടുകഴിഞ്ഞു. 2015 ഒക്ടോബറിൽ കനേഡിയൻ ബിഷപ്സ് കോൺഫറൻസ്, എവാൻജെലിക്കൽ ഫെലോഷിപ്പ്, യഹൂദ നേതാക്കന്മാർ, മുസ്ലീം പൺഡിതർ എന്നിങ്ങനെ എല്ലാ മതനേതാക്കളും ദയാവധത്തിനെതിരെ ഒരുമിച്ച് രംഗത്തുവന്നിരുന്നു.
(കടപ്പാട്)
-------------------------------------------------------------------------------------------
സ്നാ പകൻ
2 hrs · ദയാവധത്തിന് മുമ്പ് അന്ത്യകൂദാശ?
ഒട്ടാവ, കാനഡ: നിയമപരമായ ദയാവധം അധികം താമസിയാതെ കാനഡയിൽ നിലവിൽ വരും. അപ്പോൾ അവർക്ക് അന്ത്യകൂദാശ നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഒട്ടാവ ആർച്ച്ബിഷപ് ടെറെൻസ് പ്രെൻഡർഗാസ്റ്റ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവർക്കും കൊല്ലരുത് എന്ന ദൈവകല്പന ലംഘിക്കുന്നവർക്കുമുള്ള കൂദാശകളുടെ പരികർമ്മം നല്ല ഫലമല്ല ഉണ്ടാക്കുക. അസിസ്റ്റഡ് സൂയിസൈഡ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കൊലപാതകവും ആത്മഹത്യയും തടയുവാനും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുവാനും കൂദാശ പരികർമ്മം ചെയ്യാൻ വിളിക്കപ്പെടുന്ന വൈദികർ ശ്രമിക്കണമെന്നാണ് ആർച്ച് ബിഷപ്പിന്റെ അഭിപ്രായം.
”രോഗീലേപനം രോഗസൗഖ്യത്തിനുള്ളതാണ്. അതിനുള്ള മാനസികസ്ഥിതിയും ആഗ്രഹവും കണക്കിലെക്കണം. മരിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തി രോഗീലേപനം സ്വീകരിക്കുന്നതിലെ വസ്തുതാപരമായ വൈരുദ്ധ്യം മനസിലാക്കേണ്ടിയിരിക്കുന്നു. പാപങ്ങളുടെ മോചനം കൂടി അതിൽ അടങ്ങിയിട്ടുണ്ട്. പക്ഷേ, ഏറ്റവും വലിയ പാപമായ ആത്മഹത്യയും കൊലപാതകവും ശേഷം തുടരാനിരിക്കെയാണിത്.” ആർച്ച് ബിഷപ് ധാർമ്മികമായ അസാംഗത്യം വ്യക്തമാക്കി.
ഏതെങ്കിലും ഒരു തിന്മ ചെയ്യാൻ പോകുകയാണ്, അതെന്നോട് ക്ഷമിക്കണം എന്ന് ആർക്കെങ്കിലും ആവശ്യപ്പെടാനാകുമോ. പാപം ചെയ്യില്ല എന്ന തീരുമാനം പാപമോചനത്തിന് അത്യാവശ്യമാണ്. അതിനാൽ ദയാവധത്തിന് മുമ്പ് അന്ത്യകൂദാശ നൽകുന്നതിന് കത്തോലിക്കാ വിശ്വാസമനുസരിച്ച് പരിമിതികളുണ്ട്.
കാനഡയിൽ ദയാവധം മുമ്പ് ക്രിമിനൽ കുറ്റമായിരുന്നു. എന്നാൽ ഇപ്പോൾ അത് അനുവദനീയമാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരികയാണ്. മുമ്പ് 14 വർഷം കഠിനതടവ് ലഭിച്ചിരുന്ന കുറ്റം 2015 ഫെബ്രുവരിയിൽ വന്ന സുപ്രീം കോടതി വിധിയോടെ കുറ്റകരമല്ലാതായി. രോഗിയുടെ സമ്മതത്തോടെ ഡോക്ടർമാർക്ക് ദയാവധം നടത്തുവാൻ അനുമതി നൽകുന്നതായിരുന്നു വിധി. ഗവൺമെന്റ് നിയമം പ്രാബല്യത്തിൽ വരുത്തിയതോടെ ഹെൽത്ത് കെയർ സ്ഥാപനങ്ങൾക്ക് ദയാവധം നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകപ്പെട്ടു. കത്തോലിക്കാ നേതൃത്വം ഏറ്റെടുത്ത് നടത്തുന്ന ആശുപത്രികളിലും ദയാവധം നടത്തണമെന്ന് കർശന നിർദേശമുണ്ടായി.
സഭാനേതൃത്വം ശക്തമായി ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ആൽബെർട്ട കാത്തലിക് ബിഷപ്സ് കോൺഫറൻസ് വിശ്വാസികളോട് ഒരു തരത്തിലും അതിനെ അനുകൂലിക്കുകയോ ഇത്തരം പ്രവർത്തികളിൽ പങ്കുചേരുകയോ ചെയ്യരുതെന്ന് നിർദേശിച്ചിരിക്കുന്നു. മനസാക്ഷി സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് ഡോക്ടർമാരും നഴ്സുമാരും മുന്നോട്ട് വയ്ക്കുന്നത്. ഒരു വ്യക്തിക്ക് സ്വ്ന്തം മനസാക്ഷി അനുസരിച്ച് തെറ്റെന്ന് തോന്നുന്ന കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കാനുളള അവസരം നൽകപ്പെടണമെന്ന് പല കത്തോലിക്കാ സംഘടനകളും ആവശ്യപ്പെട്ടുകഴിഞ്ഞു. 2015 ഒക്ടോബറിൽ കനേഡിയൻ ബിഷപ്സ് കോൺഫറൻസ്, എവാൻജെലിക്കൽ ഫെലോഷിപ്പ്, യഹൂദ നേതാക്കന്മാർ, മുസ്ലീം പൺഡിതർ എന്നിങ്ങനെ എല്ലാ മതനേതാക്കളും ദയാവധത്തിനെതിരെ ഒരുമിച്ച് രംഗത്തുവന്നിരുന്നു.
(കടപ്പാട്)